വീട്ടിൽ പന്തലൊരുങ്ങി, ആകെ കരച്ചിലും ബഹളവും, എന്നാൽ ഒടുവിൽ സംഭവിച്ചത് കണ്ടോ?

in News 0 views

അപകടം ഉണ്ടായി ഹോസ്പിറ്റലിൽ എത്തിച്ച യുവാവ് മരിച്ചു എന്ന് ഡോക്ടർ വിധി എഴുതി.പിന്നാലെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ഏഴു മണിക്കൂർ കഴിഞ്ഞു മോർച്ചറിയിൽ ഫ്രീസറിൽ കിടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടം നടത്താൻ നടപടി സ്വീകരിക്കുന്നതിന് ഇടയിൽ ചിലർ യുവാവ് ചലിക്കുന്നത് ആയി ശ്രദ്ധിച്ചു.ഇതോടെ വൻ ട്വിസ്റ്റിനാണ് ഹോസ്പിറ്റൽ സാക്ഷി ആയത്.ഉത്തർ പ്രദേശിലെ മൊറാദാബാദ്‌ലാണ് അമ്പരപ്പിക്കുന്ന സംഭവം ഉണ്ടായത്.അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ചു മൊറാദാബാദ് ഇലക്ട്രിക്ക് ജോലി ചെയ്യുന്ന ശ്രീകേഷ് കുമാർ എന്ന ആളാണ് ഗുരുതര പരിക്കുകളോടെ ഹോസ്പിറ്റലിൽ എത്തിയത്.

വ്യാഴം രാത്രി ആയിരുന്നു ഇയാളെ ജില്ലാ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നത്.ഹോസ്പിറ്റലിൽ ഉണ്ടായ ഇയാളെ പരിശോധിച്ച ഡൂട്ടിയിൽ ഉണ്ടായ ഡോക്റ്റർ യുവാവ് മരിച്ചത് ആയി അറിയിച്ചു.അടുത്ത ദിവസം പോസ്റ്റ് മോർട്ടം നടത്തുന്നതിന് മുൻപ് ആയി മൃതദേഹം മോർച്ചറി ഫ്രീസറിലേക്ക് മാറ്റി.ഏകദേശം ഏഴു മണികൂർ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാൻ ആയി പേപ്പർ ഒപ്പിടാനായി ശ്രീകേഷിന്റെ ഭാര്യ സഹോദരി എത്തിയപ്പോഴാണ് യുവാവിന്റെ ശരീരം ചലിക്കുന്നത് ആയി കണ്ടത്.ഇവർ മറ്റു കുടുംബ അംഗത്തെ വിളിച്ചു വരുത്തി.അവർ ഡോക്ടർമാരെയും പോലീസിനെയും വിവരം അറിയിച്ചു.പിന്നാലെ യുവാവിനെ പുറത്തെടുത്ത ശേഷം മീററ്റിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

Share this on...