കോളേജിലേക്ക് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയവർ – ഒരിക്കലും പിരിയാത്ത കൂട്ടുകാർ ഒടുവിൽ.വൈക്കം പാലത്തിൽ നിന്നും മുവാറ്റുപുഴ ആറ്റിലേക്ക് ചാടിയ രണ്ടു യുവതികളുടെയും മൃതദേഹം കണ്ടെത്തി.കൊല്ലം അഞ്ചൽ സ്വാദേശിനി അമൃത ആര്യ എന്നിവരുടെ മൃതദേഹമാണ് ആലപ്പുഴ പൂജക്കൽ ഭാഗത്തു നിന്നും കണ്ടെത്തിയത്.ആര്യയുടെ മൃതദേഹം പേറിബലാത് നിന്നുമാണ് കിട്ടിയത്.
പതിനാലാം തീയ്യതി രാത്രി ഏഴരയോടെ ആയിരുന്നു രണ്ടു യുവതികൾ ആറ്റിൽ ചാടിയത്. രാവിലെയാണ് തീരത്തു അണഞ്ഞത്.വടക്കു ഭാഗത്തു നിന്നും നടന്ന് വന്ന ഇവർ പാലത്തിൽ നിന്നും ആറ്റിൽ ചാടുക അയിരുന്നു.പുഴയോരത്തെ വീട്ടിലെ കുട്ടികൾ രണ്ടു പേര് ചാടുന്നത് കണ്ടു വീട്ടുകാരോട് വിവരം പറഞ്ഞു.അങ്ങനെ ആണ് സംഭവം പുറത്തു അറിഞ്ഞത്.വീട്ടുകാർ ഉടനെ വിവരം അറിയിച്ചതിനെ തുടർന്ന് വൈക്കം പോലീസും അന്ഗ്നി രക്ഷ സേനയും സ്ഥലത്തു എത്തി.പാലത്തിന്റെ സമീപത്തു നിന്നും ഇവരുടെ ചെരിപ്പും കർച്ചീഫും ലഭിച്ചു.കഴിഞ്ഞ ദിവസം കൊല്ലം ചടയ മംഗലം പോലീസ് സ്റ്റേഷന് പരിധിയിൽ നിന്നും 21 വയസ്സ് ഉള്ള രണ്ടു യുവതികളെ കാണാതായിരുന്നു.പാലത്തിൽ നിന്നും ലഭിച്ച ചെരിപ്പിന്റെ ഫോട്ടോ ചടയ മംഗലം പൊലീസിന് അയച്ചു നൽകി.കോളേജിലേക്ക് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയവർ – ഒരിക്കലും പിരിയാത്ത കൂട്ടുകാർ ഒടുവിൽ