14ാംവയസില്‍ വിവാഹം കഴിച്ച് വീട്ടമ്മയായ അംബിക മുംബൈ വിറപ്പിക്കുന്ന ലേഡി സിങ്കമായ ഞെട്ടിക്കും കഥ.14ാംവയസില്‍ വിവാഹം കഴിച്ച് കുഞ്ഞുകുട്ടി പരാതിയുമായി നടന്ന വീട്ടമ്മ ഇപ്പൊ മുംബയിലെ ലേഡി സിംഹമാണ്.പത്താം ക്‌ളാസ് പോലും പാസ് ആകാതെ വിവാഹം കഴിച്ചു വീട്ടമ്മ ആയി കഴിഞ്ഞു കൂടിയ അംബിക ഐ പി എസിന്റെ ജീവിത കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
അംബികക്ക് വെറും പതിനാല് വയസ്സ് പ്രായം ഉള്ളപ്പോഴാണ് തമിഴ്‍നാട്ടിൽ ഉള്ള ഡിണ്ടിഗയിലെ ഒരു പോലീസ് കോൺസ്റ്റബിളായി ഉള്ള അവളുടെ വിവാഹം നടന്നത്.കളിച്ചു നടക്കേണ്ട പ്രായത്തിൽ തന്നെ വീട്ടിൽ ഉള്ള ചുമതല ഏറ്റെടുക്കാൻ അവൾ നിർബന്ധിത ആയി.പതിനെട്ടാം വയസിൽ രണ്ടു പെണ്മക്കളെ ‘അമ്മ ആയി അംബിക.ഒരു വീട്ടമ്മ ആയി അവൾ ജീവിതം തള്ളി നീക്കുബോഴും ജീവിതത്തിൽ എന്തേലും ഒക്കെ ആയി തീരണമെന്നു അവൾ ആഗ്രഹിച്ചിരുന്നു.ഒരിക്കൽ ഒരു പരേഡ് പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ പോലീസ് കോൺസ്റ്റബിൾ ആയ ഭർത്താവ് അംബികയെ കൂടെ കൂട്ടി.അതിൽ അവിടത്തെ ഐ ജിയും ഡീ ജിയും വിശിഷ്ട അതിഥികൾ ആയിരുന്നു. ഡീ ജിക്കും ഐജിക്കും കിട്ടിയ ആദരവും ബഹുമാനവും അംബികയെ മതിപ്പ് ഉളവാക്കി.വീട്ടിൽ തിരിച്ചു എത്തിയ ശേഷം അവൾ ഭർത്താവിനോട് ചോദിച്ചു ആരാണ് ഈ ഉദോഗസ്ഥർ അവർക്ക് എന്തിനാണ് ഈ വി ഐ പി പരിഗണന നൽകുന്നത്.ഇത് കേട്ട് ഭർത്താവ് പറഞ്ഞു അവർ മുതിര്ന്ന ഐ പി എസ് ഉദോഗസ്ഥരാണ് അപ്പോൾ മുതൽ അവള്ക്കും ഒരു ഐ പി എസ് ഉദോഗസ്ഥ ആവണം എന്നുള്ള വളർന്നു വന്നു.ആഗ്രഹം